ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു
കനത്ത ചൂടിൽ വാഴക്കുലകൾ ഒടിഞ്ഞു വീഴുന്നു. അതുപോലെ വാഴയിലും ഒടിഞ്ഞുവീണ് കരിയുകയാണ്. ജുമൂലം വാഴയിലയ്ക്കും ക്ഷാമം രൂക്ഷമാക്കുന്നുRead more
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു
തൃശുരിൽ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു.കാവുങ്കൽ സിജോയുടെമകൻ ആൽ ജോയാണ് മരിച്ചത്.ആൽജോയും സഹോദരൻ അനോദും മുറിയിൽ അവശനിലയിൽ കിടക്കുകയായിരുന്നു. കടിച്ച പാമ്പ് മുറിയിൽ തന...Read more
യുവാവിന് സൂര്യാഘാതമേറ്റു
ബൈക്കിൽ സഞ്ചരിക്കവേ സൂര്യാഘാതമേറ്റുപറവൂർ കോട്ടുവള്ളി വാണിയക്കാട് വല്ലതുപടിയിൽ സിദ്ദിഖിന് സൂര്യാഘാതമേറ്റു. എറണാകുളത്തു നിന്നും പറവൂരിലേക്ക് ബൈക്കിൽ സഞ്ചരിക്കവേ പുറത്ത് പൊള്ളലേൽക്കുക...Read more

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ ഭാര്യ മുത്തു ലഷ്മിയും മകൾ വിദ്യാറാണിയും തമിഴ്നാട് നിയമസഭയിലേക്ക് മത്സര രംഗത്ത് സജീവം. കൃഷ്ണഗിരി മണ്ഡലത്തിൽ നിന്നും തമിഴ്നാട് വാഴ്വുരിമൈ എന്ന പാർട്ടി സ്ഥാനാർത്ഥിയായിട്ടാണ് മുത്തു ലഷ്മി ജനവിധി തേടുന്നത്. വിദ്യാ റാണിയാകട്ടെ മേട്ടൂർ മണ്ഡലത്തിൽ നിന്ന് നാം തമിഴർ കക്ഷി സ്ഥാനാർത്ഥിയായും മത്സരിക്കുന്നു.
20 വർഷത്തിലേറെ ഭീതി പരത്തിയ വീരപ്പനെ 2004 ഒക്ടോബർ 1 8 നാണ് കൊലപ്പെടുത്തുന്നത്.
വിദ്യാറാണി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു ലക്ഷത്തോളം വോട്ട് നേടിയിരുന്നു. ഇവർ അഭിഭാഷകയാണ് മുത്തു ലഷ്മി ഇതിനുമുമ്പ് 2006 ൽ സ്വതന്ത്രയായി മത്സരിയെങ്കിലും ജയിച്ചില്ല