ആലുവയിൽ വീശിയത് തീവ്ര കാറ്റ്
ആകെ 12 മിനിറ്റ് മാത്രമേ ആലുവയിലും സമീപപ്രദേശങ്ങളിലും ഇന്ന് വൈകിട്ട് കാറ്റും മഴയും നീണ്ടു നിന്നുള്ളൂവെങ്കിലും തീവ്രമായിരുന്നു.വലിയൊരു കെട്ടിടത്തിന്റെ മുകളിൽ ബലത്തോടെ ഉറപ്പിച്ച ഷീറ്റ...Read more
ആലുവയിൽ ആൽ മരം കാറിന് മുകളിലേക്ക് വീണു
ആലുവ ശാസ്താ ക്ഷേത്രത്തിരുന്നിലെ വർഷങ്ങൾ പഴക്കുള്ള ആൽ മരം റോഡിലൂടെ പോകുകയായിരുന്ന കാറിന്റെ മുകളിലേക്ക് വീണപ്പോൾഭാഗ്യം കൊണ്ട് ആർക്കും പരിക്കില്ലനഗരം വൈദ്യുതി വിഛേദിക്കപ്പെട്ടതിനാൽ കൂ...Read more
ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
ആലുവയിൽ കനത്ത കാറ്റും മഴയും
ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more
കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു
കനത്ത ചൂടിൽ വാഴക്കുലകൾ ഒടിഞ്ഞു വീഴുന്നു. അതുപോലെ വാഴയിലും ഒടിഞ്ഞുവീണ് കരിയുകയാണ്. ജുമൂലം വാഴയിലയ്ക്കും ക്ഷാമം രൂക്ഷമാക്കുന്നുRead more

സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയ നവവധു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും
തൃശൂർ രാമവർമ്മപുരം കുറ്റിമുക്ക് ചിറയത്ത് വീട്ടിൽ ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ (24)യെയാണ് കീഴ്മാട് മാടപ്പിള്ളിത്താഴത്തെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സെപ്തംബർ 14നായിരുന്നു വിവാഹം. രണ്ട് മാസത്തെ അവധിക്ക് ശേഷം ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് തിരിച്ചുപോയി.
അസ്വാഭവീക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ശ്രദ്ധിക്കുക - ആത്മഹത്യ ഒന്നിനും പരിഹാരമല്ല
Advertisement