ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നും
ആലുവ കുട്ടമശ്ശേരിയിൽ നടന്നു വരുന്ന ശ്രീമന്നാരായണീയ മന്ത്രഷധ മഹാ ഹോമത്തിൽ നിന്നുംRead more
ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വ്യാപ്തി കാണാതെ പോകരുത് - മുഖ്യമന്ത്രി
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കുന്ന സാഹചര്യമുണ്ടാകുകയാണെന് മുഖ്യമന്ത്രി വി.ഡി. സതീശൻ.ഈ സാഹചര്യത്തിൽ വിജ്ഞാന മേഖല വലിയ തോതിൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമ...Read more
കഴിഞ്ഞ ദിവസം എംഡിഎംഎ യുമായി തൃക്കാക്കരയിൽ പിടിയിലായ എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനി
ജിം ട്രെയിനറെന്നാണ് എല്ലാവരേയും സ്വയം പരിചയപ്പെടുത്തിയിരുന്നത്
ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ കീഴിലുള്ള 15 ഓളം മയക്കുമരുന്ന് വ്യാപാരികളെ സംബന്ധിച്ച് വിവരം ലഭിച്ചു.
ഇവരിലൊരാളായ തലയോലപറമ്പ് സ്വദേശി വിശാൽ തോമസിനെ അറസ്റ്റ് ചെയ്തു
മറ്റുള്ളവരെല്ലാം ഒളിവിലാണ്.
മുഹമ്മദ് സാദിഖിന് മയക്കുമരുന്ന് ഒളിപ്പിച്ചു വയ്ക്കാൻ പലയിടങ്ങളിലും കേന്ദ്രങ്ങളുണ്ട്.
തൊടുപുഴ സ്വദേശിയായ കെവിൻ മാത്യുഎന്നയാളുടെ ഏജൻറായാണ് സാദിഖ് മയക്കുമരുന്ന് രംഗത്തേക്ക് കടന്നുവന്നത്.
കടവന്ത്രയിലെ ആഢംബര ഹോട്ടലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ കേസിൽ കെവിൻ മാത്യു ജയിലിലായി.
ഇതിനു ശേഷമാണ് മയക്കുമരുന്ന് വിതരണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്
ബംഗളരുവിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു നൽകുന്നവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്
ക്യു.ആർ. കോഡ് വഴിയാണ് ഇയാൾ പണം വാങ്ങിയിരുന്നത്.
ഇയാൾ തന്റെ ബൈക്കിൽ രഹസ്യ അറകൾ തീർത്ത് അതിലാണ് മയക്കുമരുന്ന് ചെറിയ പായ്ക്കറ്റുകളാക്കി ഒളിപ്പിച്ചിരുന്നത്
ഇയാൾ ചില സുഹൃത്തുക്കളുടെ അക്കൗണ്ടുകളും മയക്കുമരുന്ന് പണമിടപാടുകൾക്കായി ദുരൂപയോഗം ചെയ്തിട്ടുണ്ട്.