കൂട്ട ആത്മഹത്യാശ്രമം - അമ്മയും മകളും മരിച്ചു
കോട്ടയത്തിനടുത്ത് കീടനാശിനി കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങി.അയർക്കുന്നം മറ്റപ്പിള്ളി ചിറപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്നയെന്ന 40 കാര...Read more
ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാമതായി
ഫ്രാൻസിനെ 4 നെതിരെ 6 ഗോളുകൾക്ക് തകർത്ത് ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി 1966 ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ലോകകപ്പിൽ നേട്ടമുണ്ടാക്കുവാൻ കഴിയു...Read more

കേരളത്തിന്റെ ജനമനസിൽ ആഴ്ന്നിറങ്ങിയ കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്ചുതാനന്ദന്റെ ഓർമ്മ ദിനം ചൊവ്വാഴ്ച
ജനകീയ പ്രശ്നങ്ങളിൽ വളരെയേറെ ഇടപെടലുകൾ നടത്തിയ പ്രതിപക്ഷ നേതാവെന്ന ഖ്യാതിയോടെ പിന്നീട് മുഖ്യമന്ത്രി പദത്തിലെത്തിയ വ്യക്തിത്വമാണ് വി.എസ്.അച്ചുതാനന്ദൻ.
ഇന്ത്യയിൽ സി പി എമ്മിന് രൂപം കൊടുത്തവരിലൊരാൾ
സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോയംഗം തുടങ്ങി പ്രധാന പദവികളൊക്കെ വഹിച്ചു.
101-ാമത്തെ വയസിൽ 2025 ജൂലൈ 21 നാണ് വിടവാങ്ങൽ.
അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആയിരങ്ങളാണ് തടിച്ചു കൂടിയിരുന്നത്.
വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലാണ് വി.എസിനെ സംസ്കരിച്ചത്.
അവിടെ അദ്ദേഹത്തിനായി സ്മൃതി മണ്ഡപവും ഉയരുന്നുവെന്ന പ്രത്യേകതയുണ്ട്.
എന്നും പാർട്ടി ആദർശങ്ങൾക്കൊപ്പം അടിയുറച്ചു നിന്നു.
ആദർശങ്ങളിൽ നിന്നും വ്യതിചലിക്കുന്ന പാർട്ടിനേതാക്കളെ അദ്ദേഹം ശക്തമായി തിരുത്തിക്കാൻ ശ്രമിച്ചു.
അങ്ങനെ കമ്യൂണിസ്റ്റുകാരല്ലാത്തവർക്കും അദ്ദേഹം ആദർശധീരനായ ഒരു യഥാർത്ഥ സഖാവായി